Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firoz Khan

പാർട്ടിക്കിടയിൽ ആ നടിയും ഫിറോസും പരസ്പരം ചുംബിക്കുന്നു, ഞാൻ ഞെട്ടിപ്പൊയി: വെളിപ്പെടുത്തലുകളുമായി വീണ്ടും സജ്ന

ഫിറോസ് ഖാനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി സജ്‌ന നൂർ രംഗത്ത്. ആദ്യ വീഡിയോയിൽ പറയാൻ മറന്നു പോയ കാര്യങ്ങളാണ് പുതിയ വീഡിയോയിൽ സജ്ന പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ടെലിവിഷൻ പരിപാടി കഴിഞ്ഞുള്ള പാർട്ടിക്കിടയിൽ ഫിറോസ് ഖാൻ മറ്റൊരു നടിയെ പരസ്യമായി ചുംബിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്നാണ് സജ്‌ന ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ സംഭവം നടക്കുമ്പോൾ സഹപ്രവർത്തകരായ ജിഷിൻ, പ്രമോദ് തുടങ്ങിയ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നുവെന്നും അവർ സ്തബ്ധരായി തന്നെ നോക്കുകയായിരുന്നുവെന്നും സജ്‌ന വെളിപ്പെടുത്തി.

സജ്നയുടെ വാക്കുകൾ
 
‘‘വീഡിയോ എടുത്തു കഴിഞ്ഞപ്പോഴാണ് വിട്ടുപോയ ആ പ്രധാനപ്പെട്ട കാര്യം എനിക്ക് ഓർമ വന്നത്. ഒന്നോ രണ്ടോ കാര്യങ്ങളാണെങ്കിൽ നമുക്ക് ഓർത്തുവയ്ക്കാം, ഇതിപ്പോൾ ഒത്തിരി ഉള്ളതുകൊണ്ട് പലതും മറന്നുപോയി. ഏഴെട്ട് വർഷം മുൻപ് നടന്ന ആ സംഭവം ഇപ്പോൾ ഒരു ട്രോൾ വിഡിയോ കണ്ടപ്പോഴാണ് വീണ്ടും ഓർമ വന്നത്.

നമ്മുടെ ബഷീർ ബാഷി, മൃദുല, ജിഷിൻ ചേട്ടൻ, പ്രമോദേട്ടൻ തുടങ്ങിയ ഒട്ടേറെ ആർട്ടിസ്റ്റുകൾ പങ്കെടുത്ത ഒരു ടെലിവിഷൻ പ്രോഗ്രാമിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും ഒത്തുചേർന്ന ഒരു നൈറ്റ് പാർട്ടിക്കിടയിലാണ് ആ സംഭവമുണ്ടായത്.

ഞങ്ങൾ എല്ലാവരും കൂടെ ഇങ്ങനെ പാർട്ടിക്ക് ഇരിക്കുന്നു. ഞങ്ങൾ എല്ലാവരും കൂടെ രസമായിട്ട് തമാശ കളിക്കുന്നു. പെണ്ണുങ്ങളെല്ലാം ജ്യൂസ് കുടിക്കുന്നു, ആണുങ്ങൾ മദ്യം കുടിക്കുന്നു. അതിനകത്ത് മദ്യം കുടിക്കുന്ന ആൾക്കാർ മദ്യം കുടിക്കുന്നു.

അങ്ങനെ കുറെ കാര്യങ്ങൾ നടക്കുന്നുണ്ട്. നമ്മൾ എല്ലാവരും കൂടെ ആർട്ടിസ്റ്റുകൾ എല്ലാവരും ആസ്വദിക്കുന്ന ഒരു സമയം. ഷൂട്ട് ഒക്കെ കഴിഞ്ഞ് വലിയ തിരക്കുകൾ കഴിഞ്ഞ് ഇരിക്കുകയാണ്. എല്ലാവരും തമാശകൾ പറഞ്ഞ് ആസ്വദിച്ചിരുന്ന ആ സമയത്ത്, ഹാളിലെ ഒരു അലമാരയുടെ കണ്ണാടിയിലൂടെ ബാത്റൂമിന് അടുത്തുള്ള ഭാഗം എനിക്ക് പ്രതിഫലിച്ചു കാണാമായിരുന്നു.

ആ പാർട്ടിക്കിടയിൽ നടന്ന ആ സംഭവം ഇന്നും ഓർമയുണ്ട്. ഞങ്ങളെല്ലാവരും കൂടി ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. ചിലർ സിഗരറ്റ് വലിക്കുന്നുണ്ട്, ചിലർ മദ്യം കഴിക്കുന്നുണ്ട്. തമാശകളും ചിരിയുമായി എല്ലാവരും ആഘോഷിക്കുന്ന സമയം.

ഇതിനിടയിൽ അവിടെ അനാവശ്യമായി ഒന്നും നടന്നിട്ടില്ല എന്ന് പറയാനാണ് ഞാൻ ഇത് വ്യക്തമാക്കുന്നത്. ഞാൻ സിഗരറ്റ് വലിക്കുന്നു എന്ന് ആരും അർഥം വയ്ക്കാതിരിക്കാൻ കൂടിയാണ് ഇത് പറയുന്നത്. ഞങ്ങൾ ചിരിച്ചും തമാശ പറഞ്ഞും ഇരിക്കുമ്പോൾ ജിഷിൻ ചേട്ടൻ അടക്കമുള്ളവർ സ്തബ്ധരായി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

എന്തുപറ്റിയെന്ന് മനസ്സിലാകാതെ ഞാൻ സ്തംഭിച്ചു നിൽക്കുമ്പോഴാണ് അവിടുത്തെ ഒരു കാഴ്ച എന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ആ മുറിയിലെ അലമാരയുടെ ഒരു വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിലെ കണ്ണാടി നേരെ ബാത്റൂമിന്‍റെ ഭാഗത്തേക്കാണ് പ്രതിഫലിക്കുന്നത്. ആ കണ്ണാടിയിലൂടെ ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു.

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു! ആ പുള്ളിക്കാരി ആരാണെന്ന് ആ ടീമിലുള്ള എല്ലാവർക്കും അറിയാം. കണ്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ തരിച്ചുനിന്നുപോയി.

പെട്ടെന്നുതന്നെ ഞാൻ അങ്ങോട്ട് ചാടിവീണ് വലിയ പ്രശ്നമുണ്ടാക്കി. അവിടെ കിടന്ന് ഭയങ്കര കരച്ചിലും ബഹളവുമായി. ഒടുവിൽ അവിടെ നിൽക്കാൻ കഴിയാതെ ഞാൻ ഇറങ്ങിപ്പോയി.

അന്ന് രാത്രി എന്‍റെ കൂടെ വർക്ക് ചെയ്തിരുന്ന മൃദുലയുടെ മുറിയിലാണ് ഞാൻ കരഞ്ഞുകൊണ്ട് അഭയം തേടിയത്. പക്ഷേ, പിറ്റേന്ന് രാവിലെ പതിവുപോലെ അയാൾ വന്ന് എന്‍റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു. അത് അറിയാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞ് എന്നെ വീണ്ടും വിശ്വസിപ്പിച്ചു

അങ്ങനെ ഞങ്ങളുടെ വിവാഹ ജീവിതത്തിന്‍റെ തുടക്കകാലം മുതൽ ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ടെലിവിഷൻ പ്രോഗ്രാം നടക്കുന്നത് ഏഴെട്ട് വർഷം മുൻപാണ്.

ആ സമയത്താണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടായത്. ഇതിന് തെളിവായി ജിഷിൻ ചേട്ടനെയോ പ്രമോദേട്ടനെയോ ഒക്കെ എനിക്ക് പറയാം, പക്ഷേ അവർ സത്യം പറയുമോ എന്ന് എനിക്കറിയില്ല; ഒരുപക്ഷേ ഫിറോസിനെ പേടിച്ചിട്ടായിരിക്കാം അവർ മിണ്ടാത്തത്.

ദൈവത്തെ ഓർത്ത് പറയുകയാണ്, ആ പാർട്ടിക്കിടയിൽ കണ്ട പെൺകുട്ടിയെ പിന്നീട് ഏതോ ഒരു സിനിമയിലാണ് ഞാൻ കണ്ടത്. ഇപ്പോൾ വിഡിയോകൾ നോക്കുന്നതിനിടയിൽ ആ കുട്ടിയുടെ വിഡിയോ കറക്റ്റ് എന്റെ മുന്നിൽ വന്നു. അപ്പോഴാണ് മറന്നുപോയ ഈ പ്രധാനപ്പെട്ട കാര്യം വീണ്ടും ഓർമ വന്നത്. ഇതുപോലെ ഒത്തിരി കാര്യങ്ങൾ ഞാൻ പിടിച്ചിട്ടുള്ളതുകൊണ്ട് പലതും മറന്നുപോയിരുന്നു.

ഇനി താൻ ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോ, ഞങ്ങൾ ദ്രോഹിച്ചു എന്നോ വേറെ ആണുങ്ങളോടൊപ്പം പോയി എന്നോ എന്ത് വേണമെങ്കിലും തനിക്ക് പറയാം.

കൂടെ വർക്ക് ചെയ്യുന്നവരോടൊക്കെ ഞങ്ങളെക്കുറിച്ച് മോശമായി പറയുന്നതാണ് ഇയാളുടെ ഭീഷണി. ഇയാൾ വളർന്ന രീതികളും ഇയാളുടെ മനസിലുള്ള ട്രോമകളും മറ്റുള്ള പെണ്ണുങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്.

തന്‍റെ ഭാര്യമാരെ ഉപദ്രവിക്കുന്നതും മറ്റുള്ള പെണ്ണുങ്ങളെ അബ്യൂസ് ചെയ്യുന്നതും ഇയാളുടെ ഒരു പ്രതികാരം തീർക്കലാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇനി എന്തും ആയിക്കോട്ടെ, ഇയാൾ അടുത്ത വിഡിയോ ഇടാൻ പോകുന്നുണ്ടാകാം. പക്ഷേ എന്നെക്കൊണ്ട് ഇതെല്ലാം ഫിറോസ് ഖാൻ, താൻ പറയിപ്പിച്ചതാണ്.

ഞങ്ങൾ ആരോടൊപ്പം ജീവിച്ചെന്നോ കൊല്ലാൻ പോകുന്നു എന്നോ ഒക്കെയാണോ താൻ പറയുന്നത്? വെട്ടി കൊല്ലാനാണോ അതോ വലിച്ച് കീറാനാണോ തന്‍റെ ഭാവം? തന്‍റെ ബോംബല്ലേടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടി വന്നത്.

ഇനി താൻ എന്ത് വേണമെങ്കിലും കളിച്ചോ. ഒന്നാമത്തെ ഭാര്യയോ രണ്ടാമത്തെ ഭാര്യയോ എന്ത് ചെയ്തെന്ന് പറഞ്ഞാലും വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. ഞങ്ങൾ അഥവാ തന്നെ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് തന്‍റെ കഴിവുകേടാണ്; ഒരു പെണ്ണിനെ നോക്കേണ്ട രീതിയിൽ നോക്കാത്തതുകൊണ്ടും താൻ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നതുകൊണ്ടുമാണ് ഞങ്ങൾ പോയത്.

ഇനി ഞാൻ തുടങ്ങുകയാണ്, ഇത്രയും കാലം പേടിച്ചു ജീവിച്ചത് മതി. എന്‍റെ കുഞ്ഞുങ്ങളുടെ പേര് ചീത്തയാകരുത് എന്ന് കരുതി മാത്രമാണ് ഇത്രയും കാലം ഞാൻ ക്ഷമിച്ചത്. പക്ഷേ ഇനി നിങ്ങളെ ഞങ്ങൾ നിയമത്തിന് വിട്ടുകൊടുക്കും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം ഇന്ത്യൻ നിയമത്തിനുണ്ട്, അവർ തീരുമാനിക്കട്ടെ താൻ ആരാണെന്ന്.

എനിക്ക് ഇനി എന്ത് വന്നാലും പ്രശ്നമില്ല. പക്ഷേ എന്‍റെ മോന് തന്‍റെ പപ്പയെ ജീവനാണ്, ആ ഒരൊറ്റ വേദന മാത്രമേ എനിക്കുള്ളൂ. അവൻ വളരുമ്പോൾ സത്യം മനസ്സിലാക്കട്ടെ. പണം വാങ്ങിയും പീഡിപ്പിച്ചും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും താൻ എന്തുണ്ടാക്കി? ഒന്നും ഉണ്ടാക്കിയിട്ടില്ല. വിവാഹമോചനം തരാതെയും ആദ്യ ഭാര്യയെ ഉപദ്രവിച്ചും നടക്കുന്ന താൻ ഒന്നിനും കൊള്ളാത്തവനാണ്.

അവർ മാധ്യമങ്ങളിൽ വന്നില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകും. നിങ്ങളെപ്പോലെ ഒരു വൃത്തികെട്ടവൻ ഇനി ഈ ലോകത്ത് അന്തസോടെ ജീവിക്കേണ്ടതില്ല, നിയമം നിങ്ങളെ വലിച്ചുകീറട്ടെ. സജ്‌ന നൂർ പറയുന്നു.

Latest News

Corehub Up